കൊട്ടിയൂർ പീഡനം: മുൻകൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി

തലശ്ശേരി: കൊട്ടിയൂരിൽ വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതികളായ മൂന്നുപേർ അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (ഒന്ന്) സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. മൂന്നാം പ്രതിയും കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ടെസി ജോസ്, നാലാം പ്രതിയും ശിശുരോഗ വിദഗ്ധനുമായ ഹൈദർ അലി, അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്േട്രറ്ററുമായ സിസ്റ്റർ ആൻസി മാത്യു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ 20ന് വിധിപറയും. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതികൾ ചെയ്തതെന്ന് മുൻകൂർ ജാമ്യഹരജിയെ എതിർത്ത പബ്ലിക് േപ്രാസിക്യൂട്ടർ വാദിച്ചു. മൂന്നും നാലും അഞ്ചും പ്രതികൾ നവജാതശിശുവിനെ ആശുപത്രിയിൽനിന്ന് മാറ്റുന്നതിന് ഒത്താശയും സഹായവും ചെയ്തു. കുഞ്ഞിന് ന്യായമായും ലഭിക്കേണ്ട വാക്സിനേഷൻ, മുലപ്പാൽ, അമ്മയുടെ സാമീപ്യം എന്നിവയൊക്കെ നഷ്ടപ്പെടുത്തി ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുന്ന വിധത്തിലാണ് ആശുപത്രി അധികൃതർ പ്രവർത്തിച്ചത്. കുട്ടിയെ വിട്ടുകൊടുത്തത് കുറ്റകൃത്യമാണെന്നും അദ്ദേഹം വാദിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളല്ല പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയത്. ഇതെല്ലാം ചെയ്തവർക്ക് മുൻകൂർജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശമായി മാറുമെന്നും േപ്രാസിക്യൂട്ടർ ബോധിപ്പിച്ചു. കേസിലുൾപ്പെട്ട രണ്ട്, എട്ട്, ഒമ്പത്, 10 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അതേ കുറ്റാരോപണം മാത്രമുള്ള മൂന്ന്, നാല്, അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിെൻറ വാദം. ആശുപത്രി പ്രവർത്തിക്കാത്ത കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിെൻറയും വാദംകേട്ട ശേഷമാണ് വിധിപറയുന്നതിനായി മാറ്റിയത്. കേരള കോഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല സമ്മേളനം കണ്ണൂർ: കേരള കോഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല സമ്മേളനം മാർച്ച് 18,19 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് ൈവകീട്ട് 3.30ന് പ്രഭാത് ജങ്ഷനിൽനിന്ന് വിളംബരജാഥ ആരംഭിക്കും. തുടർന്ന് നാലിന് രാമമൂർത്തി ഭവനിൽ ജില്ല കൗൺസിൽ നടക്കും. 19ന് രാവിലെ 10ന് കൃഷ്ണമേനോൻ ഗവ. വനിത കോളജ് ഒാഡിറ്റോറിയത്തിൽ സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി ചാൾസ് ആൻറണി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കൾ പെങ്കടുക്കും. തുടർന്ന് പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്യും. ൈവകീട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനം, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ എം. രാജു, പി.ഡി. മാത്യു, ലക്ഷ്മണൻ തുണ്ടിക്കോത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.