വ്യാജ എസ്.എസ്.എൽ.സി ബുക്ക്: യുവാവിന് തടവും പിഴയും

കണ്ണൂർ: വ്യാജ എസ്.എസ്.എൽ.സി ബുക്ക് നിർമിച്ച് പാസ്പോർട്ട് സമ്പാദിച്ച കേസിൽ യുവാവിന് തടവും പിഴയും. കുറുവയിലെ പി. കമറുദ്ദീനെയാണ് രണ്ടു വർഷം തടവിനും 1000 രൂപ പിഴ അടക്കാനും കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2010 ഏപ്രിലാണ് സംഭവം. പാസ്പോർട്ട് ആവശ്യത്തിനായി മറ്റൊരാളുടെ എസ്.എസ്.എൽ.സി പരീക്ഷ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വ്യാജ എസ്.എസ്.എൽ.സി ബുക്കുണ്ടാക്കിയെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.