വാളയാർ: പെൺകുട്ടികളുടെ മാതാവ് മൂന്ന് അപ്പീൽ ഹരജികൾകൂടി നൽകി

െകാച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെൺകുട്ടികളെ മരിച് ചനിലയിൽ കണ്ട സംഭവത്തിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ മാതാവ് മൂന്ന് ഹരജികൾക ൂടി നൽകി. ഒമ്പതു വയസ്സുകാരിയുടെ ദുരൂഹമരണത്തെതുടർന്ന് രജിസ്റ്റർ ചെയ്ത കേസില െ പ്രതി വലിയ മധുവെന്ന മധു, 13 വയസ്സുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതികളായ മധുവെന്ന കുട്ടി മധു, ഷിബു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെവിട്ടതിനെതിരെയാണ് പുതിയ അപ്പീൽ ഹരജികൾ.

വലിയ മധു, ഒമ്പതു വയസ്സുകാരിയുടെ ദുരൂഹമരണ കേസിലെ പ്രതി പ്രദീപ് കുമാർ എന്നിവരെ വെറുതെവിട്ടതിനെതിരെ ചൊവ്വാഴ്ച രണ്ട് ഹരജികൾ മാതാവ് നൽകിയിരുന്നു. ഇനി ഒരു കേസിൽകൂടി അപ്പീൽ നൽകാനുണ്ട്.
രണ്ട് കേസുകളിലും വ്യത്യസ്തമായി വിധി പറഞ്ഞതിനാലാണ് അപ്പീലുകളും അങ്ങനെ നൽകുന്നത്. 13 വയസ്സുകാരിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Walayar rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.