റെസ്റ്റ് ഹൗസ് ജീവനക്കാരന് ഭീഷണി; വനിത എൻജിനീയർക്കും ഭർത്താവിനുമെതിരെ കേസ്

കാഞ്ഞങ്ങാട്: എ.സി മുറി നൽകാത്തതിന് കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസ് ജീവനക്കാരന് ഭീഷണി. വനിത എൻജിനീയർക്കും ഭർത്താവിനുമെതിരെ കേസ്. കാഞ്ഞങ്ങാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിന്‍റെ മാനേജർ പുതുക്കൈ സ്വദേശി കെ. മുരളീധരൻ (49) നൽകിയ പരാതിയിൽ പത്തനംതിട്ട പൊതുമരാമത്ത് അസി. എൻജിനീയർ അനുമോൾ അഗസ്റ്റിനും ഭർത്താവിനുമെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഒക്ടോബർ 29നാണ് അനുമോൾ അഗസ്റ്റിനും ഭർത്താവും റെസ്റ്റ് ഹൗസിൽ മുറിയെടുത്തത്.

എ.സി മുറി കൂടുതൽ ദിവസത്തേക്ക് വേണമെന്ന അസി. എൻജിനീയറുടെ ആവശ്യം നിരസിച്ചതിനാണ് ഭീഷണിപ്പെടുത്തിയത്. ജോലി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഒക്ടോബർ 31ന് രാവിലെ അനുമോൾ അഗസ്റ്റിൻ ഭീഷണി ആവർത്തിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

Tags:    
News Summary - Rest house employee threatened; Case against woman engineer and her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.