തിരുവനന്തപുരം: പാട്ടക്കുടിശ്ശിക പിരിെച്ചടുക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി ധനമന്ത്രി. ഇളവും പ്രഖ്യാപിച്ചു.1155.31 കോടി രൂപയാണ് പാട്ടക്കുടിശ്ശികയായി ലഭിക്കാനുള്ളത്. 200 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിശ്ചിത ശതമാനം നിരക്കിൽ പാട്ടക്കുടിശ്ശിക അടക്കുന്നവർക്ക് രണ്ട്, അഞ്ച് ശതമാനം നിരക്കാണ് ഒറ്റത്തവണ തീർപ്പാക്കലിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പാട്ടക്കുടിശ്ശിക അടക്കുന്നില്ലെങ്കിൽ പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.