53 പേർക്കുകൂടി എലിപ്പനി; ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 53 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. 12 പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് മലേറിയയും കണ്ടെത്തി. എലിപ്പനി ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി രാഖിയാണ് (45) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇൗ വർഷം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 47 ആയി. എലിപ്പനി ലക്ഷണവുമായി 89 പേരും മരിച്ചു.

56 പേർക്ക് വെള്ളിയാഴ്ച എലിപ്പനി സ്ഥിരീകരിച്ചതിൽ തിരുവനന്തപുരത്ത് ആറ്, കൊല്ലത്ത് ഒന്ന്, പത്തനംതിട്ടയിൽ 10, കോട്ടയത്ത് അഞ്ച്, ആലപ്പുഴയിൽ 12, തൃശൂരിൽ ആറ്, പാലക്കാട്ട് ഒമ്പത്, കോഴിക്കോട്, വയനാട് ജില്ലകളിൽ രണ്ടു പേർക്കുവീതമാണ് രോഗം കണ്ടെത്തിയത്. െഡങ്കിപ്പനി 12 പേർക്ക് സ്ഥിരീകരിച്ചതിൽ തിരുവനന്തപുരത്ത് മൂന്നുപേർക്കും ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും പാലക്കാട്ട് അഞ്ചുപേർക്കുമാണ് രോഗം കണ്ടെത്തിയത്. തൃശൂർ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.

Tags:    
News Summary - more-leptospirosis-cases-reported-in-kerala-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.