കുന്നമ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നു

കുന്നമ്പറ്റയിൽ വീണ്ടും കാട്ടാന ആക്രമണം യുവാവിന് ഗുരുതര പരിക്ക്

മേപ്പാടി: കുന്നമ്പറ്റയിൽ വീണ്ടും കാട്ടാന ആക്രമണം. യുവാവിന് ഗുരുതര പരിക്കേറ്റു. കുന്നമ്പറ്റ ആനന്ദ് എസ്‌റ്റേറ്റിൽ പശുക്കളെ മേയ്ക്കുകയായിരുന്ന സിത്താറംവയൽ സ്വദേശി വാഴക്കോടൻ ഹമീദിെൻറ മകൻ സിദ്ദീഖിനാണ് (39) ഗുരുതര പരിക്കേറ്റത്.

ഇയാളെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാട്ടാനയുടെ ആക്രമണത്തിൽ ഏതാനും മാസങ്ങൾക്കുമുമ്പ് പാർവതി എന്ന തോട്ടം തൊഴിലാളി മരിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് എരുമക്കൊല്ലി സ്വദേശിയും കൊല്ലപ്പെട്ടിരുന്നു. വന്യജീവി പ്രതിരോധവേലി അടക്കമുള്ള നടപടികൾ യാഥാർഥ്യമായില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.

Tags:    
News Summary - Young man seriously injured in wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.