കൊല്ലം: കോവിഡ് സമ്പർക്കപ്പകർച്ചയിൽ ജില്ലയിലെ ആശങ്ക അനുദിനം വർധിക്കുന്നു. ഞായറാഴ്ച 61 പേർക്കായിരുന്നു സമ്പർക്കപ്പകർച്ചയെങ്കിൽ തിങ്കളാഴ്ച 71 ആയി വർധിച്ചു. രോഗബാധിതരില്‍ ബി.എസ്.എഫ് ജവാനും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെടുന്നു. രണ്ടുപേരുടെ ഉറവിട വിശദാംശങ്ങള്‍ ലഭ്യമല്ല. രോഗികളിൽ ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള ആറ് കുട്ടികളുമുണ്ട്. ക്ലോസ്ഡ് സമ്പര്‍ക്ക വിഭാഗത്തിൽപെട്ട ബി.എസ്.എഫ് ജവാനും (തമിഴ്‌നാട്) കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെടെ ജില്ലയില്‍ തിങ്കളാഴ്ച 79 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യു.എ.ഇയില്‍ നിന്ന് എത്തിയതാണ്. രണ്ടുപേര്‍ ഖത്തറില്‍ നിന്നാണ് വന്നത്. ഞായറാഴ്ച 75 പേർക്കും ശനിയാഴ്ച 53 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 467 പേരാണ്. തിങ്കളാഴ്ച 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. 742 പേർ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. 7749 പേര്‍ കരുതല്‍നിരീക്ഷണത്തിലുണ്ട്. തിങ്കളാഴ്ച 600 പേർ ഗൃഹനിരീക്ഷണത്തിലായപ്പോൾ 90 പേര്‍ ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും സെക്കൻഡറി സമ്പര്‍ക്കത്തില്‍ 1604 പേരുമാണുള്ളത്. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ - മയ്യനാട് സ്വദേശി(34), കൊല്ലം വട്ടത്താമര സ്വദേശി(26), കേരളപുരം സ്വദേശിനി(26), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(12), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25), ചടയമംഗലം പാങ്ങോട് സ്വദേശി(27), കൊട്ടാരക്കര അര്‍ക്കന്നൂര്‍ സ്വദേശി(26), ചടയമംഗലം പാങ്ങോട് സ്വദേശി(21), ഇടമുളയ്ക്കല്‍ സ്വദേശി(32), തെന്മല സ്വദേശി(30), കൊട്ടാരക്കര സ്വദേശി(46), വെളിനല്ലൂര്‍ കാരാളികോണം സ്വദേശിനി(48), ആലപ്പാട് പണ്ടാരതുരത്ത് സ്വദേശിനി(40), വെളിനല്ലൂര്‍ കാരാളികോണം സ്വദേശിനി(രണ്ട്), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(23), മേലില സ്വദേശി(48), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(എട്ട്), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(എട്ട്), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(ഒന്ന്), അഞ്ചല്‍ തഴമേല്‍ സ്വദേശി(23), തലച്ചിറ സ്വദേശിനി(രണ്ട്), മേലില സ്വദേശിനി(47), കുണ്ടറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(39), കൊട്ടാരക്കര സ്വദേശി(50), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(46), ശാസ്താംകോട്ട സ്വദേശി(45), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(44), അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(50), വിളക്കുടി സ്വദേശിനി(29), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(40), വിളക്കുടി സ്വദേശി(10), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(44), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35), കുടവട്ടൂര്‍ സ്വദേശിനി(25), ഏരൂര്‍ പത്തടി സ്വദേശിനി(60), ചടയമംഗലം ഇടയ്ക്കാട് സ്വദേശി(31), കൊട്ടാരക്കര അവണൂര്‍ സ്വദേശിനി(24), കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(43), ഇടമുളയ്ക്കല്‍ അര്‍ക്കന്നൂര്‍ സ്വദേശിനി(30), വെളിയം സ്വദേശി(20), ആലപ്പാട് പണിക്കരുകടവ് സ്വദേശി(53), തലച്ചിറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(29), തലച്ചിറ സ്വദേശി(33), മുണ്ടയ്ക്കല്‍ സ്വദേശി(47), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(50), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(ഒന്ന്), ആലപ്പാട് സ്വദേശിനി (68), കടയ്ക്കല്‍ സ്വദേശി(34), കേരളപുരം സ്വദേശി(35), ശാസ്താംകോട്ട സ്വദേശി(38), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(53), കൊട്ടാരക്കര സ്വദേശി(46), കുടവട്ടൂര്‍ സ്വദേശി(60), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(28), വെളിനല്ലൂര്‍ മീയ്യന സ്വദേശി(38), മേലില സ്വദേശി(40), കടയ്ക്കല്‍ പുല്ലുപണ സ്വദേശി(65), പയ്യക്കോട് സ്വദേശി(31), ശാസ്താംകോട്ട സ്വദേശി(39), ആലപ്പാട് സ്വദേശി(60), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(62), മയ്യനാട് സ്വദേശി(58), തേവന്നൂര്‍ സ്വദേശി(65), വാളത്തുംഗല്‍ മയ്യനാട് സ്വദേശിനി(63), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(30), ആരോഗ്യപ്രവര്‍ത്തകരായ കുന്നത്തൂര്‍ മണമ്പുഴ സ്വദേശിനി(46), കാവനാട് സ്വദേശിനി (35) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവര്‍ -(അഞ്ച്) * യു.എ.ഇയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി(22), അയിരക്കുഴി സ്വദേശി (44), കൃഷ്ണപുരം സ്വദേശി(22) ഖത്തറിൽനിന്ന് വന്ന ഉമയനല്ലൂര്‍ സ്വദേശി(41), മുക്കോട് സ്വദേശി(48). * ഉറവിടം അറിയാത്തവര്‍ -(രണ്ട്) നിലമേല്‍ കണ്ണങ്കോട് സ്വദേശി(65), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(42). * ബി.എസ്.എഫ് ജവാന്‍(42, തമിഴ്‌നാട്) രോഗമുക്തി നേടിയവര്‍ കൊല്ലം: ജില്ലയില്‍ തിങ്കളാഴ്ച 12 പേര്‍ രോഗമുക്തരായി. പന്മനസ്വദേശി(34), കരുനാഗപ്പള്ളി സ്വദേശി(32), കരിക്കോട് സ്വദേശി(42), തൊടിയൂര്‍ സ്വദേശി(37), ഓടനാവട്ടം സ്വദേശി(32), കെ.എസ് പുരം സ്വദേശിനി(52), പത്തനാപുരം സ്വദേശിനി(30), പനയം സ്വദേശി(58), മരുത്തടി സ്വദേശി(24), പന്മന സ്വദേശി(33), കരുനാഗപ്പള്ളി പട. നോര്‍ത്ത് സ്വദേശി(46), കണ്ണനല്ലൂര്‍ സ്വദേശി(33) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.