തിരുവനന്തപുരം: കേരളത്തിലെ വന സമ്പത്ത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രയത്നിക്കുന്ന വനം വകുപ്പ് ജീവനക്കാരെ അടച്ചാക്ഷേപിച്ച് സേനയുടെ മനോവീര്യം തകർക്കുന്ന അടിസ്ഥാനരഹിതമായ പ്രസ്താവനകളിൽനിന്ന് ഉത്തരവാദപ്പെട്ടവർ പിന്തിരിയണമെന്ന് അസോസിയേഷൻ ഒാഫ് ഗസറ്റഡ് ഫോറസ്റ്റ് ഒാഫിസേഴ്സ് ഒാഫ് കേരള ഭാരവാഹികൾ അഭ്യർഥിച്ചു. റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പട്ടയഭൂമിയിൽനിന്നാണ് മരം മുറിച്ചിട്ടുള്ളത്. വനംകൊള്ള എന്ന രീതിയിൽ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. വനസംരക്ഷണത്തിൻെറ കാര്യത്തിൽ വനംവകുപ്പിന് ഒരു രീതിയിലും വീഴ്ച സംഭവിച്ചിട്ടില്ല. മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനാവശ്യമായി ഉദ്യോഗസ്ഥരെ വലിച്ചിഴക്കുന്നത് അപലപനീയമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.