തിരുവനന്തപുരം: ഇ.എസ്.ഐ കോർപറേഷൻ ഉടമസ്ഥതയിലുള്ള മെഡിക്കൽ കോളജുകളിൽ ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ് പ്രവേശനത്തിനുള്ള സംവരണം നിർത്തിയത് ഉടൻ പുനഃസ്ഥാപിക്കണമെന്ന് സി.ഐ.ടി.യു. സംവരണ നിഷേധം കടുത്ത തൊഴിലാളി േദ്രാഹമാണെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി. തൊഴിലാളികളുടെ മക്കൾക്ക് സംവരണം നിലവിലുള്ളപ്പോൾ പരമ്പരാഗത കശുവണ്ടിത്തൊഴിലാളികളുടെ 10 കുട്ടികൾക്കെങ്കിലും ഒരു വർഷം പ്രവേശനം ലഭിക്കാറുണ്ട്. മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ഇ.എസ്.ഐ കോർപറേഷൻ മുടക്കിയത് തൊഴിലാളികളുടെ പണമാണ്. ആ തൊഴിലാളികളോട് ഇപ്പോൾ ചെയ്ത അനീതി പൊറുപ്പിക്കാനാകാത്തതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.