പുഴുവരിച്ച സംഭവം: അലംഭാവം കാട്ടിയവർക്കെതിരെ നടപടി -മന്ത്രി തിരുവനന്തപുരം: മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ പോയയാളുടെ കഴുത്തിലെ വ്രണത്തിൽനിന്ന് പുഴുക്കൾ വന്ന സംഭവം ഗൗരവമേറിയതാണെന്നും അലംഭാവം കാണിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കെ.കെ. ശൈലജ. ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് മുറിവ് വൃത്തിയാക്കിയിരുന്നെന്നും പുഴുക്കൾ വരുന്നത് ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് മെഡിക്കൽ കോളജിൽനിന്ന് ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽ വിശദ അന്വേഷണം നടത്തും. അലംഭാവം കാട്ടുന്നവരെ സർവീസിൽ നിർത്താനാവില്ല. മാപ്പ് നൽകാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.