തിരച്ചിലിന് സഹായിക്കാമെന്ന് തമിഴ്നാട്

ചെന്നൈ: ഇടുക്കി രാജമല പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും ആവശ്യമായ മുഴുവൻ സഹായവും ലഭ്യമാക്കാമെന്ന് തമിഴ്നാട് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി കയത്താർ സ്വദേശികളാണ്. തമിഴ്നാട്ടിൽനിന്നുള്ള മരിച്ചവരുടെ ബന്ധുക്കളെ കേരള അതിർത്തിയിൽ തടയുന്നുവെന്ന വാർത്തകൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് ഇ- പാസ് ആവശ്യമില്ലെന്ന് ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.