തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമായി നിലവിലുണ്ടായിരുന്ന റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്ഹെമന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയ നീക്കം ലക്ഷക്കണക്കായ കൃഷിക്കാെരയും വലിയ വിഭാഗം ജനങ്ങെളയും ദോഷകരമായി ബാധിക്കും. ഈ നീക്കത്തിലൂടെ റബര്‍ ബോര്‍ഡും ഇല്ലാതാവും. റബര്‍ കര്‍ഷകര്‍ക്കുള്ള സഹായം, സബ്‌സിഡി, താങ്ങുവില, തറവില എന്നിവയെല്ലാം ഇല്ലാതാകും. ഇറക്കുമതി, കയറ്റുമതി എന്നിവക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതാവും. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമില്ലെന്നും വന്‍കിട കോര്‍പറേറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സാധാരണക്കാരെ ൈകെയാഴിയുകയാണെന്നുമുള്ളതിൻെറ ഒടുവിലത്തെ ഉദാഹരണമാണിെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.