മുതലമട പഞ്ചായത്ത് ഓഫിസിന് മുന്നിലെ സമരപ്പന്തലിൽ

കുഞ്ഞുങ്ങളുമായി താമസിക്കുന്ന സമരക്കാർ

സമരപ്പന്തലിൽ കുടുംബസമേതം താമസിച്ച് പ്രതിഷേധം

കൊല്ലങ്കോട്: ഭവനപദ്ധതി മെല്ലെപ്പോക്കിനെതിരെ മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരവുമായി മൂന്ന് കുടുംബങ്ങൾ. 22 ദിവസമായി നടത്തുന്ന സമരത്തിൽ ചൊവ്വാഴ്ചയാണ് സ്ത്രീകൾ കുഞ്ഞുങ്ങളുമായി താമസം തുടങ്ങിയത്.

അംബേദ്കർ കോളനിവാസികളുടെ നേതൃത്വത്തിലാണ് സമരം. വരുംദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ സമരപ്പന്തലിൽ താമസിക്കാനെത്തുമെന്ന് ആദിവാസി സംരക്ഷണ സംഘം രക്ഷാധികാരി നീളപ്പാറ മാരിയപ്പൻ പറഞ്ഞു. നാൽപതിലധികം ചക്ലിയ വിഭാഗത്തിലെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.

Tags:    
News Summary - Staying with family and protesting at the protest tent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.