blurb ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവ് തൃശൂർ: ദീപാവലിയോടനുബന്ധിച്ച് ഗൃഹോപകരണങ്ങൾക്ക് വമ്പിച്ച വിലക്കുറവുമായി ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗ്രേറ്റ് ബില്യൺ സെയിൽ തുടങ്ങി. എല്ലാ ഗൃഹോപകരണങ്ങളും വമ്പിച്ച വിലക്കുറവിൽ ഗ്രാൻഡ് ഓഫറുകളോടെ സ്വന്തമാക്കാം. 37 വർഷമായി ഇലക്ട്രോണിക്സ് - ഗൃഹോപകരണ വിപണന രംഗത്ത് ജനപ്രീതിയാർജിച്ച സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഹോം അപ്ലയൻസസ് ഗ്രൂപ്പായ ഗോപു നന്തിലത്ത് ജി-മാർട്ടിൻെറ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാണ്. ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വൈദ്യുതി ഉപഭോഗം തീരെ കുറഞ്ഞ ഏറ്റവും പുതിയ മോഡലിലുള്ള ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ വിലക്കുറവിൽ ലഭ്യമാണ്. എൽ.ജി, സാംസങ്, സോണി, വേൾപൂൾ, വോൾട്ടാസ്, ഗോദ്റേജ്, ഹയർ, ലോയ്ഡ്, ആംസ്ട്രഡ്, ബേക്കോ, ഒനിഡ, പാനസോണിക്, ഹിറ്റാച്ചി, ഡെയ്കിൻ, ബ്ലൂസ്റ്റാർ, ഫോബ്സ്, ടി.സി.എൽ, ഐബെൽ, ഓട്രിയം, വെസ്റ്റ്വേ, നെസ്ട്രോൺ, മിസ്റ്റർ പ്ലസ്, മിറ്റാഷി, ഫിലിപ്സ്, പ്രീതി, വി-ഗാർഡ്, ബജാജ്, ബട്ടർഫ്ലൈ, ഹാവൽസ്, പ്രസ്റ്റീജ്, ഷാർപ്പ്, യുറേക്ക ഫോബ്സ്, ജിമാക്സ്, പ്യൂവർ െഫ്ലയിം തുടങ്ങി ലോകോത്തര ഗൃഹോപകരണ ബ്രാൻഡുകളുടെ സൗത്ത് ഇന്ത്യയിലെ നമ്പർ വൺ വിതരണക്കാരാണ് ഗോപു നന്തിലത്ത് ജി-മാർട്ട്. അയൺ ബോക്സ്, ഇൻവെർട്ടർ തുടങ്ങി മിനി ഹോം അപ്ലയൻസസും വൈവിധ്യമാർന്ന കിച്ചൺ-ക്രോക്കറി ഉൽപന്നങ്ങളും ആകർഷകമായ ഓഫറുകളോടെ തിരഞ്ഞെടുക്കാം. ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.ബി, െഎ.ഡി.എഫ്.സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പലിശയില്ലാതെ കുറഞ്ഞ തവണകളിൽ കൂടുതൽ കാലാവധിയോടെ വായ്പ സൗകര്യം ഒരുക്കിയിട്ടുണ്ട്. എൽ.ജി, സാംസങ് എന്നീ കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ഒരു ഇ.എം.ഐ കാഷ്ബാക്കും HDFC Pine Labs കാർഡ് കസ്റ്റമേഴ്സിന് 10 മുതൽ 22 ശതമാനം വരെ കാഷ്ബാക്ക് ഓഫറുകളും സാംസങ്- ബജാജ് ഫിനാൻസ് എന്നിവയുമായി ചേർന്ന് കോംബോ സ്കീമുകളും ലഭ്യമാണ്. അഡീഷനൽ വാറൻറികൾ, എക്സ്റ്റൻറഡ് വാറൻറി എന്നിവയും നൽകുന്നു. പഴയ ഗൃഹോപകരണങ്ങൾ മാറ്റി എക്സ്ചേഞ്ച് ഓഫറിലൂടെ പുതുതലമുറ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും കേരളത്തിൽ എവിടെ നിന്നുമുള്ള ഹോം അപ്ലയൻസസ് പർച്ചേസുകൾ കേരളത്തിലെവിടെയും ഡെലിവറി ചെയ്യാനും ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ വീട്ടിലിരുന്നുതന്നെ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഗോപു നന്തിലത്ത് ഗ്രൂപ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.