പാലക്കാട്: ജീവനക്കാർ കിറ്റ് ഉണ്ടാക്കുന്നതിൽ കേന്ദ്രീകരിച്ചതോടെ സപ്ലൈകോ ഔട്ടുലൈറ്റുകളിൽ പല വ്യഞ്ജനങ്ങൾക്ക് ക്ഷാമം. ഓരോ മാസവും ഔട്ട്ലൈറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങുന്ന സബ്സിഡി ഉൽപന്നങ്ങളുടെ വിൽപന പൂർണമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഓർഡർ ചെയ്ത ഉൽപന്നങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസം വന്നതോടെ ഔട്ട്ലെറ്റുകളിലെ സാധനങ്ങൾ പോലും കിറ്റുകളിലേക്ക് മാറ്റി. ഇതോടെ ഔട്ട്ലൈറ്റുകൾ കാലിയായി. സാധനങ്ങൾ വാങ്ങുന്നതിലുള്ള ആക്ഷേപം കാരണം ഓണക്കിറ്റ് ആഗസ്റ്റ് അഞ്ചിന് വിതരണം ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.