കന്മദത്തിലെ മുത്തശ്ശി വിട വാങ്ങി

sharada ------- നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, വീട്ടമ്മയായ ശാരദ നായർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സിദ്ധു പനയ്ക്കലിൻ്റെ നിർബന്ധത്തെത്തുടർന്നാണ് സിനിമ രംഗത്തേയ്ക്ക് കടന്നുവന്നത്. അഭിനയത്തിൻ്റെ ബാലപാഠങ്ങൾ പോലുമറിയാത്ത അവർ അക്ഷരാർഥത്തിൽ കന്മദത്തിലെ മുത്തശ്ശിയായി ജീവിയ്ക്കുകയായിരുന്നു. പത്തിരപ്പാല തേനൂർ മൂപ്പിൽ മഠത്തിലായിരുന്നു ജനനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.