ശ്രീധരൻ

കെ. കണ്ണപുരം: കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്തെ എ. (68) നിര്യാതനായി. സി.പി.എം പ്രവർത്തകൻ, പി.കെ.എസ് ഏരിയ കമ്മിറ്റി അംഗം, കർഷസംഘം, ഇരിണാവ് വില്ലേജ് കമ്മിറ്റി അംഗം, ഇരിണാവ് ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: നിഷ, ഷീജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിനോദ്. സഹോദരങ്ങൾ, കല്യാണി (കണ്ണാടിപറമ്പ്), പ്രേമ (മട്ടന്നൂർ), പ്രകാശൻ (കണ്ണാടിപറമ്പ്). sreedharan k kannapuram സക്കീന എടക്കാട്: കുന്നത്ത് പള്ളിക്ക് സമീപം തുണ്ടിയിൽ കെ.ടി. സക്കീന (71) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഫൗലാദ് (ടാക്സി ഡ്രൈവർ), നൗഫൽ (ഗൾഫ്), പരേതനായ നൗഷാദ്, ഫൗസിയ, തനൂജ, ഫബിദ, സുൽഫിയ. മരുമക്കൾ: അബ്ദുസ്സലാം, നിസാർ, മനാഫ്, ഹസീന, സമീറ, ഫാസില, പരേതനായ അബ്ദുറഹീം. sakkeena edakkad യശോദ പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തെ വണ്ണത്താൻ വളപ്പിൽ യശോദ (85) നിര്യാതയായി. മക്കൾ: കാശ്യപൻ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: സ്വർണലത, ബേബി. സഞ്ചയനം ചൊവ്വാഴ്ച. Yesoda (2) papinisseri സത്യൻ അരോളി: പാപ്പിനിശ്ശേരി അരോളിയിലെ സത്യൻ പണ്ണേരി (54) നിര്യാതനായി. അരോളിയിലെ പരേതനായ കണ്ണൻെറയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കൾ: സനിഷ, നിമിഷ, നിത്യ. മരുമക്കൾ: ദിനേശൻ (നരിക്കോട്), സജീഷ് (കരിമ്പം), പരേതനായ സനൂപ്. സഹോദരങ്ങൾ: രവീന്ദ്രൻ, മോഹനൻ, ലളിത. Sathyan panneri കോരൻ ഏഴിലോട്: എടാട്ട് ചെറാട്ട് വിമുക്തഭടൻ കൊയക്കീൽ കോരൻ (84) നിര്യാതനായി. ഭാര്യ: കനകമണി (പയ്യന്നൂർ). മക്കൾ: ദീപ, സുധീഷ്. മരുമക്കൾ: സജീവൻ (ഇരിണാവ്), രമ്യ (അന്നൂർ). സഞ്ചയനം ചൊവ്വാഴ്ച. koran 84 ഹാശിം കണ്ണൂർ: തായത്തെരു പടിക്കൽ പുതിയകത്ത് ഹാശിം (88) നിര്യാതനായി. ഭാര്യ: പൂക്കുണ്ടിൽ സൈനബ. മക്കൾ: റഹിയാനത്ത്, ഷഹീന, ഷഹർബാൻ, ഫസീല, മുജീബ് റഹ്മാൻ, ഹിശാം. മരുമക്കൾ: ഹംസ, സിക്കന്തർ, നവാസ്, മഹ്റൂഫ്, ഷഹറാബാനു, ഹസീന. സഹോദരൻ: നൂർ മുഹമ്മദ്. hashim 88 kannur അബ്ദുൽ റഷീദ് പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്തെ നൂറ ഫാഷൻ വസ്ത്രാലയം ഉടമ എ.പി. അബ്ദുൽ റഷീദ് (60) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് മുൻ ട്രഷററും മുൻ ജില്ല കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി മഹല്ല് ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുർഷിദ്, മുഫാസ്, നൂറ (വിദ്യാർഥിനി). പരേതനോടുള്ള ആദരസൂചകമായി പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപത്തെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. abdulrasheed ppnsri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.