കോഴിക്കോട്: സ്വർണക്കേസുമായി ബന്ധപ്പെട്ട് എരഞ്ഞിക്കലിൽ എൻ.ഐ.എ സംഘം നടത്തിയ പരിശോധനയിൽ അറസ്റ്റിലായ സംജുവിൻെറ ബന്ധുവിൻെറ കൈയിലുണ്ടായിരുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതായി സൂചന. എരഞ്ഞിക്കലിലെ സ്കൂൾമുക്കിനു സമീപത്ത് താമസിക്കുന്ന, സംജുവിൻെറ ബന്ധുവായ വിദ്യാർഥിയുടെ അടുത്തായിരുന്ന ഇവ ഉണ്ടായിരുന്നത്. വിദ്യാർഥിയുടെ സുഹൃത്തിൻെറ വീട്ടിൽനിന്നാണ് എൻ.ഐ.എ സംഘം കൊണ്ടുപോയതെന്നാണ് സൂചന. രാവിലെ പരിശോധന നടക്കുന്നതിനിടെ വിദ്യാർഥി സുഹൃത്തിൻെറ വീട്ടിൽ ലാപ്ടോപ് അടങ്ങിയ ബാഗ് കൊണ്ടുവെക്കുകയും ഇപ്പോൾ എടുക്കാമെന്നു പറഞ്ഞു പോവുകയുമായിരുന്നുവെന്നാണ് വിവരം. അൽപസമയം കഴിഞ്ഞ് എൻ.ഐ.എ സംഘം എത്തി വിദ്യാർഥിയുടെ സുഹൃത്തിനോട് ബാഗിനെക്കുറിച്ച് വിവരം ആരായുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.