ഗൂഡല്ലൂർ: വളർത്തുകിളി പാറിപ്പോയ വിഷമത്തിൽ നാലാംക്ലാസുകാരി വിഷംകഴിച്ച് ജീവനൊടുക്കി. ഗൂഡല്ലൂർ ഹൈസ്കൂൾ റോഡിലെ രാമസാമിയുടെ മകൾ സുശിത്ര (10) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ വിഷം ഉള്ളിൽചെന്ന നിലയിൽ ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരനിലയിലായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകീട്ട് മരിച്ചു. വീട്ടിൽ വളർത്തിയിരുന്ന കിളി ശനിയാഴ്ച പറന്നുപോയി തിരിച്ചെത്തിയില്ല. ഈ വിഷമത്തിലാണ് സുശിത്ര വിഷംകഴിച്ചത്. ഗൂഡല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കല്യാണി തിക്കോടി: പഴയ കാട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സത്യൻ, രാജൻ, ബാബു (ബഹ്ൈറൻ), മല്ലിക. മരുമക്കൾ: രാഘവൻ (പയ്യോളി അങ്ങാടി), വനജ, വസന്ത, ലസിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.