കോട്ടയം: എൽ.ഡി.എഫിനൊപ്പം പത്തുവർഷക്കാലം പ്രവർത്തിച്ചതിന്‍റെ ദുരന്തത്തിൽനിന്ന് ശാന്തി നേടാനായി രണ്ടു വർഷക്കാലത്തെ മന്ത്രിസ്ഥാനം പോലും വലിച്ചെറിഞ്ഞ് യു.ഡി.എഫിലേക്ക് കടന്നുവന്ന ആളാണ് പി.ജെ. ജോസഫ് എന്ന കാര്യം ചീഫ് വിപ്പ് ജയരാജ് വിസ്മരിക്കരുതെന്ന് യു.ഡി.എഫ് ജില്ല ചെയർമാനും കേരള കോൺഗ്രസ് ഉന്നതാതികാര സമിതി അംഗം കൂടിയായ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അധികാരവും ജോലിയും ഇല്ലാതെ സർക്കാറിന്‍റെ ശമ്പളം പറ്റുന്ന ജയരാജ് ജോസ് വിഭാഗത്തിന്‍റെ വെറും പ്രസ്താവന തൊഴിലാളിയായി അധഃപതിക്കരുതെന്നും സജി അഭിപ്രായപ്പെട്ടു. മാണിയെ അപമാനിച്ച് എൽ.ഡി.എഫിനൊപ്പം പോയവർക്ക് പാലായിലെ ജനങ്ങൾ നൽകിയ മറുപടി മറന്നുപോകരുതെന്നും ജനദ്രോഹ ഭരണം നടത്തുന്ന എൽ.ഡി.എഫ് മുങ്ങുന്ന കപ്പലാണെന്നും സജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.