തൊടുപുഴ: ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത് നേരത്തേ കോടതി അസാധുവാക്കിയതാണെന്നും ജോസ് കെ. മാണി തെറ്റ് ആവർത്തിക്കുകയാണെന്നും പി.ജെ. ജോസഫ് എം.എൽ.എ. കേസ് ഇപ്പോഴും നിലനിൽക്കുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ജോസ് കമ്മിറ്റി വിളിച്ചത്. സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരം വർക്കിങ് ചെയർമാനാണ്. തെറ്റായ നടപടി നിലനിൽക്കില്ലെന്നും ജോസഫ് പറഞ്ഞു. എൻ.സി.പിയുടെ യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മാണി സി. കാപ്പൻ പറയുമെന്നും ജോസഫ് പറഞ്ഞു. മകൻ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണത്തിൽ വസ്തുതയില്ലെന്നും സാമൂഹികരംഗത്ത് പ്രവർത്തിക്കുന്നെന്നല്ലാതെ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.