േകാട്ടയം: സിസ്റ്റർ അഭയ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജുവിനെ പുകഴ്ത്തി യാക്കോബായസഭ നിരണം ഭദ്രാസനാധിപൻ ബിഷപ് ഗീവര്‍ഗീസ് മാര്‍കൂറിലോസ്. കള്ള് കുടിക്കുന്നതുകൊണ്ട് ഒരുപക്ഷേ രാജുവിനെ 'കള്ളനെ'ന്ന് വിളിച്ചേക്കാം. പക്ഷേ രാജു സത്യത്തിൽ വിശുദ്ധനാണ് -ബിഷപ് ഗീവര്‍ഗീസ് മാര്‍കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. മറ്റൊരു പോസ്റ്റിൽ മനുഷ്യത്വത്തിൻെറ മുഖമെന്നും നീതിയുടെയും സത്യത്തിൻെറയും കാവലാളെന്നുമാണ് അദ്ദേഹം രാജുവിനെ വിശേഷിപ്പിച്ചത്. അഭയ കൊലപാതകക്കേസില്‍ നിര്‍ണായക മൊഴിയായിരുന്നു ദൃക്‌സാക്ഷിയായ അടക്ക രാജുവിേൻറത്. തിരുവനന്തപുരം സി.ബി.ഐ കോടതി വിധി വന്നതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ അടക്ക രാജു വൻ ചർച്ചയായിരുന്നു. 'നല്ല കള്ളന്' അഭിനന്ദനവുമായി നൂറുകണക്കിന് പോസ്റ്റുകളാണ് നിറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.