തളിപ്പറമ്പ്: ഒന്നര ലക്ഷം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ പറശ്ശിനിക്കടവ് സ്വദേശികൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് മമ്പാലയിലെ പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ കുണ്ടത്തിൽ വീട്ടിൽ ആർ. സുജേഷ്, രേഷ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പറശ്ശിനിക്കടവ് സ്വദേശി എൻ.കെ. സുനേഷിൻെറ പരാതിയിലാണ് കേസ്. പ്രതികൾ നടത്തിയ ചിട്ടിയിൽ പരാതിക്കാരനും ചേർന്നിരുന്നു. ചിട്ടിക്കെന്ന പേരിൽ പ്രതികൾ മാസം തോറും സുനേഷിൻെറ കൈയിൽനിന്നും അയ്യായിരം രൂപെവച്ച് ഒന്നര ലക്ഷം രൂപ വാങ്ങിക്കുകയും കാലാവധി തീർന്നിട്ടും പണം തിരികെ നൽകിയില്ലെന്നുമാണ് പരാതി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.