മൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് മൂവാറ്റുപുഴയില്‍ കോവിഡ് സെന്‍റര്‍ സജ്ജമാക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അറിയിച്ചു. നിലവിൽ എറണാകുളത്ത് അമ്പലമുകളിലാണ് കേന്ദ്രീകൃത സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടേക്ക് കിഴക്കന്‍ മേഖലയിലെ രോഗികളെത്തുക ബുദ്ധിമുട്ടാവും. രോഗികളുടെ യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് മൂവാറ്റുപുഴയില്‍ സെന്‍റർ സജ്ജീകരിക്കുകയെന്നും എം.എൽ.എ അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ മന്ത്രി പി. രാജീവിൻെറ നേതൃത്വത്തില്‍ ജില്ലതല അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കിഴക്കന്‍ മേഖലയിലെ രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ മൂവാറ്റുപുഴയില്‍ ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 50 കിടക്കകളുള്ള കോവിഡ് സൻെറർ ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.