കൊച്ചി: മറൈൻ എൻജിനീയറിങ് മേഖലയിൽ തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിന് കൊച്ചി കപ്പൽശാലയും മേക്കർ വില്ലേജും കൈകോർക്കുന്നു. ഷിപ്യാർഡ് ജനറൽ മാനേജർ ദീപു സുരേന്ദ്രനും മേക്കർ വില്ലേജ് സി.ഇ.ഒ നിസാം മുഹമ്മദും ധാരണപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യ വകുപ്പ് സ്ഥാപിച്ച മേക്കർ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്വെയർ ഇൻകുബേറ്ററാണ്. തദ്ദേശീയമായ മറൈൻ ടെക്നോളജി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയുടെ ഗവേഷണം, വികസനം, ഡിസൈൻ തയാറാക്കൽ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ ഷിപ്യാർഡുമായുള്ള സഹകരണത്തോടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.