കാലടി: ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതി കാലടി സൻെറ് ജോര്‍ജ് ഇടവകയിലെ സന്യാസിനിമാരും വീട്ടമ്മമാരും. പകര്‍ത്തിയെഴുതിയ പത്തു ബൈബിളുകള്‍ പള്ളിയില്‍ പ്രദര്‍ശനത്തിനും വായനക്കും വെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കുടുംബങ്ങളിലും താമസസ്ഥലങ്ങളിലുമിരുന്നു ചെയ്യാവുന്ന നന്മപ്രവൃത്തിയെക്കുറിച്ചുള്ള ചിന്തയാണ് ബൈബിള്‍ പകര്‍ത്തിയെഴുത്തിലേക്ക് ഇവരെ നയിച്ചത്. വികാരി ഫാ. ജോണ്‍ പുതുവയുടെ നിര്‍ദേശപ്രകാരമാണ് പകര്‍ത്തിയെഴുത്ത് ആരംഭിച്ചത്. പകര്‍ത്തിയെഴുതിയ ഒരു ബൈബിളിന് അയ്യായിരം രൂപ വീതം സമ്മാനം നല്‍കി. ചിത്രം: പകര്‍ത്തിയെഴുതി പുസ്തകരൂപത്തിലാക്കിയ ബൈബിളുകളുമായി കാലടി സൻെറ് ജോര്‍ജ് ഇടവകയിലെ സന്യാസിനിമാരും വീട്ടമ്മമാരും വികാരി ഫാ. ജോണ്‍ പുതുവയ്ക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.