ആലുവ: െമാഫിയ പർവീണിൻെറ ആത്മഹത്യയിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ച് കോൺഗ്രസും സി.പി.എമ്മും. നടപടി കോൺഗ്രസിൻെറ സമര വിജയമാണെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അവകാശപ്പെട്ടു. മൂന്നാം ദിവസത്തേക്ക് കടന്ന സമരത്തെത്തുടർന്നാണ് സുധീറിന് അനുകൂലമായി നിലകൊണ്ട സർക്കാറിന് പിന്നാക്കം പോകേണ്ടിവന്നത്. സി.ഐക്കെതിരെ നരഹത്യക്ക് കേെസടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് തുടർ സമരങ്ങളുമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, െമാഫിയയുടെ പിതാവ് മുഖ്യമന്ത്രിയിൽ അർപ്പിച്ച വിശ്വാസം പാഴായില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു. സി.ഐക്കെതിരായ അന്വേഷണ നടപടികൾ പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച് വാക്കുപാലിച്ചെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.