കൊച്ചി: പ്രവർത്തനാനുമതി ലഭിക്കാത്ത ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുടെ മറവിൽ മറ്റു സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ ഈ അധ്യയന വർഷം നടത്തരുതെന്ന സർക്കാർ ഉത്തരവ് ഉന്നത വിദ്യാഭ്യാസം സാധാരണക്കാർക്ക് നിഷേധിക്കാനുള്ള കൗശല ശ്രമമാണെന്ന് അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി. തിരക്കിട്ട് പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രഫ. ജോർജ് ജോസഫ്, എം. ഷാജർഖാൻ, അഡ്വ. ശാന്തി രാജ്, പ്രഫ ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.