ആലപ്പുഴ: ലൈഫ് മിഷനിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തെളിവ് നശിപ്പിക്കാനുള്ള നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഒന്നും മറയ്ക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി എം.ഒ.യുവും കരാർ വിശദാംശങ്ങളും നൽകാത്തത്. എൻ.ഐ.എ, എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ്, കസ്റ്റംസ് അന്വേഷണത്തിൽ ലൈഫ് മിഷനും ഉൾപ്പെടുത്തണമെന്നും രമേശ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ കലക്ടറേറ്റിനു മുന്നിൽ നടന്ന എൻ.ഡി.എ സമരം ഉദ്ഘാടനം ചെയ്യവെ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം ചെന്നെത്തുമെന്നതിനാലാണ് വിശദാംശങ്ങൾ നൽകാൻ സർക്കാർ മടിക്കുന്നതെന്ന് രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.