തിരുവനന്തപുരം: ഹാഥറസ് സന്ദർശിക്കാനെത്തിയ മലയാളി മാധ്യ മപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി.
ഇപ്പോൾ സുപ്രീംകോടതി നല്ലനിലയാണ് സ്വീകരിച്ചിട്ടുള്ളത്. ഹൈകോടതിയെ സമീപിക്കൂ, ആശങ്കവേണ്ട എന്നൊക്കെയുള്ള ആശ്വസിപ്പിക്കുന്ന വാക്കുകൾ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അത് നല്ല കാര്യമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.