ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാനും ഐക്യദാര്‍ഢ്യം പങ്കിടാനും ആയിരങ്ങളാണ് ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിയിലത്തെിയത്. ഇതില്‍ അദ്ദേഹത്തെ പഠിപ്പിച്ച ഗുരുനാഥന്മാര്‍ മുതല്‍ മഅ്ദനിയുടെ പിന്തുണകൊണ്ടു പഠിച്ച് ഉന്നത നിലയിലത്തെിയവര്‍ വരെയുണ്ടായിരുന്നു.
യാത്രാക്ഷീണം മൂലം മധ്യാഹ്ന നമസ്കാരത്തിന് അല്‍പം മുമ്പാണ് മഅ്ദനി ഉറക്കമുണര്‍ന്നത്. മണിക്കൂറുകള്‍ക്കുമുമ്പുതന്നെ അദ്ദേഹത്തെ കാണാന്‍ സന്ദര്‍ശകരത്തെിത്തുടങ്ങിയിരുന്നു.
മഅ്ദനിയെക്കണ്ട് മടങ്ങാനത്തെിയ ഇവരില്‍ പലരും മടക്കയാത്ര മാറ്റിവെച്ചിരിക്കുകയാണ്.
മഅ്ദനി നേതൃത്വംനല്‍കുന്ന പെരുന്നാള്‍ നമസ്കാരത്തില്‍കൂടി പങ്കെടുത്താവും അവരുടെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.