തിരുവനന്തപുരം: കെ. മുരളീധരനെ കിങ്ങിണിക്കുട്ടനെന്ന് പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സ്പീക്കര്‍ പ്രതിപക്ഷം മന്ത്രിസഭയിലെ തമ്മിലടി പറയുന്നത് ഒഴിവാക്കാനാണ് മുരളീധരനെക്കൊണ്ട് ദീര്‍ഘമായി പ്രസംഗിപ്പിച്ചത്. പ്രതിപക്ഷം ഇത് പറയുന്നത് ഒഴിവാക്കാന്‍ കരുണാകരന്‍െറ മകന്‍ കിങ്ങിണിക്കുട്ടനെക്കൊണ്ട് ഒരു ദീര്‍ഘപ്രസംഗം നടത്തിച്ചെന്നും അതിന് സ്പീക്കര്‍ ഇരുന്നുകൊടുത്തെന്നും നിയമസഭ പിരിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.