‘മോദി വിവാഹിതൻ, എെൻറ റോൾമോഡലല്ല’

അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനാെണന്നും തെൻറ റോൾമോഡലല ്ലെന്നും രാഹുൽ ഗാന്ധി. മോദിയെ മാതൃകയാക്കിയാണോ അവിവാഹിത ജീവിതം നയിക്കുന്നതെന്ന ചോ ദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 15 വർഷത്തെ രാഷ്ട്രീയ പ്രവർത്തനംകൊണ്ട് ഇന്ത്യയുടെ യഥാർഥ പ്രശ്നങ്ങളെ മനസ്സിലാക്കാനായിട്ടുണ്ടെങ്കിലും ലോകത്തിലെ എല്ലാ അറിവുകളുടെയും കേന്ദ്രമാണ് താനെന്ന് വിശ്വസിക്കുന്നില്ല.

ജനങ്ങൾക്ക് ആദരവ് നൽകാത്ത ഒരു പ്രവൃത്തിയും തന്നിൽനിന്നുണ്ടാവില്ല. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെയോ ഏതെങ്കിലും സംസ്ഥാന മുഖ്യമന്ത്രിമാർെക്കതിരെയോ താൻ ഒരിക്കലും മോശം ഭാഷ പ്രയോഗിച്ചിട്ടില്ല.

അടുത്ത പ്രധാനമന്ത്രി താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് രാഹുൽ പറഞ്ഞു. ജനങ്ങൾക്കാണ് അതിനുള്ള അവകാശം. ആരെ വേണമെന്നും എന്തു വേണമെന്നും അവർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - rahul about modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.