ബംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ഉത്തര കന് നട ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുസ്ലിമിനും ക്രിസ്ത്യനു ം ജനിച്ച പരദേശിയാണ് രാഹുൽ ഗാന്ധി എന്നായിരുന്നു പരാമർശം.
‘‘ലോകം നമ്മുടെ സൈന്യത്തെയും ധൈര്യത്തെയും പ്രകീർത്തിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് ബാലാകോട്ടിലെ വ്യോമാക്രമണത്തിെൻറ തെളിവാണ് വേണ്ടത്. മുസ്ലിമിനും ക്രിസ്ത്യനും ജനിച്ച പരദേശിയാണ് അയാൾ. എങ്ങനെയാണ് ബ്രാഹ്മണനാകുന്നത്? അദ്ദേഹത്തിന് ഡി.എൻ.എ തെളിവ് നൽകാനാകുമോ?’’ എന്നായിരുന്നു അനന്ത്കുമാർ ഹെഗ്ഡെയുടെ പ്രസ്താവന. നേരേത്ത മുസ്ലിംകൾക്കുനേരെ അധിക്ഷേപവുമായി അനന്ത്കുമാർ ഹെഗ്ഡെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.