ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘം


സ്തനാർബുദം: അപൂർവ ശസ്ത്രക്രിയ നടത്തി ഖൗല ആശുപത്രി

മസ്കത്ത്: സ്തനാർബുദ ബാധിതക്ക് അപൂർവ ശസ്ത്രക്രിയ നടത്തി ഖൗല ആശുപത്രി. മൈക്രോഫ്ലാപ് സർജറിയുടെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉദരത്തിൽനിന്ന് ടിഷ്യുകൾ (കോശം) എടുത്ത് പുതിയ സ്തനങ്ങൾ രൂപപ്പെടുത്തുന്ന ശസ്ത്രക്രിയയാണ് വിജയകരമായി നടപ്പാക്കിയത്.

ഒമാനിൽ ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയാ സംഘത്തെ ഖൗല ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റിവ്, ബേൺ സർജറി വിഭാഗത്തിലെ കൺസൽട്ടന്റായ ഡോ. ഷൈഖാൻ അൽ ഹാഷ്മിയാണ് നയിച്ചത്.

Tags:    
News Summary - Surgery has done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.