അൽമുത്‍ല ഗോൾഡൻ സി.ടിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ടിപ്പു സുൽത്തൻ, റീജോയ്, ജീസൺ, അരവിന്ദൻ രാജ, സതീഷ് കൈലാശ്

ഒമാൻ ക്രിക്കറ്റ് ഡി ഡിവിഷൻ: അൽമുത്‍ല ഗോൾഡൻ സി.ടിക്ക് വിജയത്തുടക്കം

മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ഡി ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിൽ അൽമുത്‍ല ഗോൾഡൻ സി.ടിക്ക് വിജയത്തുടക്കം. അമിറാത്ത് മുനിസിപ്പൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഫ്ലജിനെതിരെ 67 റൺസിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത അൽ മുത്തല നിശ്ചിത 20 ഓവറിൽ 186 റൺസ് എടുത്തു. അൽ മുത്തലക്കുവേണ്ടി ജീസണും (52) ടിപ്പു സുൽത്താനും (64) അർധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ലജ് 17.3 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. അഫ്ലജിനു വേണ്ടി ജുനൈദ് മൂന്നു വിക്കറ്റ് വീഴ്ത്തി. അൽ മുത്‍ലക്കുവേണ്ടി റീജോയും അരവിന്ദൻ രാജയും മൂന്നു വിക്കറ്റു വീതവും മുഹമ്മദ് മുസ്ലിം അലം രണ്ടു വിക്കറ്റും വീഴ്ത്തി. സതീഷ് കൈലാശ് 25 റൺസും ഒരു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - Oman Cricket D Division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.