ഹയ് അൽ ഷർഖ് ടൂറിസം പദ്ധതിയെ കുറിച്ച് മന്ത്രി

സലിം അൽ മഹ്‌റൂഖിക്ക് വിശദീകരിക്കുന്നു 

ഹയ് അൽ ഷർഖ് ടൂറിസം: പദ്ധതി പ്രദേശം മന്ത്രി സന്ദർശിച്ചു

മസ്കത്ത്: രാജ്യത്തെ ആദ്യത്തെ വിനോദ തീം പാർക്ക് തെക്കൻ ബാത്തിനയിലെ ബർക്ക വിലായത്തിൽ 2024ന്‍റെ ആദ്യത്തോടെ പൂർത്തിയാകുമെന്ന് പൈത്രക -ടൂറിസ മന്ത്രാലയം അറിയിച്ചു. അസ്സാസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഹയ് അൽ ഷർഖ് ടൂറിസം പദ്ധതി ഒരുങ്ങുന്നത്. ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, അമ്യൂസ്‌മെന്‍റ് പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിവിധ വിനോദ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പൈതൃക-ടൂറിസം മന്ത്രി സലിം അൽ മഹ്‌റൂഖി പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി.

മന്ത്രിയുടെ സന്ദർശന വേളയിൽ പദ്ധതിയുടെ ഘടകങ്ങളും നിർവഹണ സംവിധാനങ്ങളും പൂർത്തീകരണ ഘട്ടങ്ങളെയുംക്കുറിച്ച് വിശദീകരിച്ചു. ഹയ്യ് അൽ ഷർഖ് പദ്ധതിയും ഒമാൻ ബൊട്ടാണിക്കൽ ഗാർഡനും ടൂറിസം, വിനോദ മേഖലയിൽ പുതിയ സമവാക്യം കൂട്ടിച്ചേർക്കുന്നതിനുള്ള പാതയിലാണെന്ന് അൽ മഹ്റൂഖി പറഞ്ഞു.

Tags:    
News Summary - Hai Al Sharq Tourism: The Minister visited the project area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.