ജലീബ്: സ്വദേശി വീടുകളില്‍നിന്ന് ഒളിച്ചോടിയത്തെുന്ന സ്ത്രീകളെ ഉപയോഗിച്ച് നടത്തുന്ന അനധികൃത ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തി ഏഴുപേരെ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജലീബില്‍ ബംഗ്ളാദേശി വംശജന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഓഫിസിലാണ് റെയ്ഡ് അരങ്ങേറിയത്. ഗാംബിയ, സനഗല്‍, തെക്കന്‍ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള യുവതികളാണ് പിടിയിലായത്. സോഷ്യല്‍ മീഡിയകളിലൂടെയാണ് നടത്തിപ്പുകാരന്‍ മറ്റു വീടുകളിലേക്ക് ഇവരെ മറിച്ച് വിറ്റിരുന്നതെന്ന് കണ്ടത്തൊനായി. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രത്യേക ഡിപ്പാര്‍ട്ടുമെന്‍റിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.