ബഹ്റൈനിലെ ജര്‍മന്‍ അംബാസഡറുമായി ഹമദ് രാജാവിെൻറ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ചർച്ച നടത്തുന്നു

ജര്‍മന്‍ അംബാസഡറെ ശൈഖ് ഖാലിദ് സ്വീകരിച്ചു

മനാമ: ബഹ്റൈനിലെ ജര്‍മന്‍ അംബാസഡര്‍ കയ് ഥാമോ ബെക്മാനെ ഹമദ് രാജാവിെൻറ നയതന്ത്ര ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തുകയും കൂടുതല്‍ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു.

ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിനെ സ്വാഗതം ചെയ്ത അംബാസഡര്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ഇത് മുതല്‍ക്കൂട്ടാകുമെന്ന് പ്രത്യാശിച്ചു. ബഹ്റൈനുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT