ജയ്പുർ: കൈക്കൂലിക്കേസുകൾ കൈകാര്യംചെയ്യുന്ന ഭരത്പുർ സിറ്റിയിലെ സ്പെഷൽ ജഡ്ജിക്ക് ലൈംഗികാതിക്രമക്കേസിൽ സസ്പെൻഷൻ. ജില്ല ജഡ്ജിയുെട കേഡറിലുള്ള ജിതേന്ദ്ര സിങ്ങിനെയാണ് രാജസ്ഥാൻ ഹൈകോടതി സസ്പെൻഡ് ചെയ്തത്.
ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. കുട്ടിയെ മയക്കുമരുന്ന് നൽകി ഒരു മാസം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മാതാവാണ് പരാതി നൽകിയത്.
സംഭവം പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.