ഡൽഹി എയിംസിൽ 15 ഒഴിവ്

ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ, ബി, സി ഗ്രൂപ്പുകളിലാണ് ഒഴിവ്. വെറ്ററിനറി ഒാഫിസർ: ഒഴിവ്-1, യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദവും രണ്ടുവർഷത്തെ പരിചയവും. ഉയർന്ന പ്രായം: 35 വയസ്സ്.
സയൻറിസ്റ്റ്: I (ഫാർമക്കോളജി)-ഒഴിവ്-1. യോഗ്യത: ഫാർമക്കോളജി/ടോക്സിക്കോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി/ബയോ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി/എം.ഫാം (ഫാർമക്കോളജി). ഉയർന്ന പ്രായം: 45 വയസ്സ്.

സ്റ്റോർ കീപ്പർ (ജനറൽ): ഒഴിവ്-7. യോഗ്യത: ഇക്കണോമിക്സ്/േകാമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഇക്കണോമിക്സ്/േകാമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും മെറ്റീരിയൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം/ഡിേപ്ലാമയും. അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദം, മെറ്റീരിയൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം/ഡിേപ്ലാമ/മൂന്ന് വർഷത്തെ പരിചയം. പ്രായം: 18-25 വയസ്സ്.

വൊക്കേഷണൽ കൗൺസിലർ: ഒഴിവ്-3. യോഗ്യത: സൈക്കോളജി/എജുക്കേഷനിൽ ബിരുദാനന്തര ബിരുദം/തത്തുല്യം, വൊക്കേഷനൽ ഗൈഡൻസ് ആൻഡ് ട്രെയിനിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ, വികലാംഗ പുനരധിവാസവുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തെ അധ്യാപനപരിചയം. പ്രായം: 18-30 വയസ്സ്.
ലൈബ്രറി അറ്റൻഡൻറ്-II: ഒഴിവ്-1. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം/, ലൈബ്രറിരംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം/അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസിൽ നേടിയ സർട്ടിഫിക്കറ്റ്: പ്രായം: 18-30 വയസ്സ്.

ഡ്രാഫ്റ്റ്സ്മാൻ III: ഒഴിവ്-2. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം, െഎ.ടി.െഎയിൽ നിന്ന് സിവിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ നേടിയ രണ്ടുവർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/തത്തുല്യം. പ്രായം: 18-30 വയസ്സ്. മൊത്തം ഒഴിവുകളിൽ ആറെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്നപ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ/അഭിമുഖം മുഖേനയാവും െതരഞ്ഞെടുപ്പ്.

അപേക്ഷ ഫീസ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ, മറ്റുള്ളവർക്ക് 500 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. നെറ്റ്കാർഡ്/െക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയാണ് ഫീസ് അടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: www.aiimsexams.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഒാക്ടോബർ 20നകം ഒാൺലൈനായി അപേക്ഷിക്കണം.
Tags:    
News Summary - 15 vacancies in Delhi AIIMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.