ഇസ്ലാമാബാദ്: ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ലമെന്‍റിലേക്ക് ക്ഷണിക്കുമെന്ന് പാകിസ്താന്‍. രാജ്യത്ത് ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയാന്‍ പോംവഴി കണ്ടത്തെുന്നതിനുമാണ് തീരുമാനം.
പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങള്‍ സെനറ്റര്‍ മൗലാന ഹാഫിസ് ഹംദുള്ള വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ഉന്നയിച്ച സാഹചര്യത്തിലാണ് തുടര്‍നടപടി.ഇവരോടുള്ള സമൂഹത്തിന്‍െറ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്ന് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.