ധാക്ക: ബംഗ്ളാദേശില്‍ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കഫേ ആറു മാസത്തിനുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു.
2016 ജൂലൈയില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ കഫേയിലത്തെിയ 22 പേരെ ബന്ദികളാക്കിയശേഷം ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും ആക്രമണത്തിന് ഇരയായി. തൊട്ടടുത്ത പ്രദേശത്തേക്ക് കെട്ടിടം മാറ്റി കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയശേഷമാണ് ഹോളി ആര്‍ട്ടിസാന്‍ ബേക്കറി എന്ന പേരിലുള്ള കഫേ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.