നിലക്കാതെ പറക്കുന്ന  സോളാർ വിമാനം വരുന്നു

പാരിസ്: സൂര്യനിൽനിന്നുള്ള ഉൗർജം ഉപയോഗിച്ച് ലോകത്തുടനീളം നിലക്കാതെ സഞ്ചരിക്കാൻ കഴിയുന്ന വിമാനം നിർമിക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നു. റഷ്യയിലെ വൻ വ്യവസായിയായ വിക്ടർ വെക്സൽബർഗും അദ്ദേഹത്തിെൻറ കമ്പനിയായ റെനോവ ഗ്രൂപ്പും ആണ് ചരിത്രത്തിൽ ഇടം നേടിയേക്കാവുന്ന പദ്ധതിക്ക് പിന്നിൽ. 
ഇൗ പദ്ധതി വെറുമൊരു അദ്ഭുതചേഷ്ടയല്ലെന്നും യന്ത്രരഹിതമായ ഇൗ വിമാനത്തിെൻറ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 36 മീറ്റർ ആയിരിക്കുമെന്നും സൈനിക, വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുമെന്നും അധികൃതർ പറയുന്നു.
 
Tags:    
News Summary - solar plane fly without landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.