ഇന്ത്യൻ താരങ്ങൾക്കായി ക്ലബുകൾ മുടക്കിയത് 48.5 കോടി

നാലാം സീസണിൽ ഇന്ത്യൻ താരങ്ങൾക്കായി പത്ത് ക്ലബുകൾ മുടക്കിയത് 48.5 കോടി രൂപ. പ്രഥമ സീസണേക്കാൾ 103 ശതമാനം വരെ വേതനമുയർന്നു. കളിക്കാരെ നിലനിർത്താൻ 11.5 കോടിയും ഡ്രാഫ്റ്റിലായി 37.3 കോടിയുമാണ് മുടക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് 5.93 കോടി ഇന്ത്യക്കാർക്കായി െചലവഴിച്ചപ്പോൾ 6 കോടി എറിഞ്ഞ ബംഗളൂരു എഫ്.സിയാണ് മുന്നിൽ.

പന്തുതട്ടാൻ 11 മലയാളികൾ
ബ്ലാസ്റ്റേഴ്സ്: സി.കെ. വിനീത്, റിനോ ആേൻറാ, 
പ്രശാന്ത്, അജിത് ശിവൻ.
നോ. ഇൗസ്റ്റ്: ടി.പി. രഹനേഷ്, അബ്ദുൽ ഹക്കു.
ചെന്നൈയിൻ: മുഹമ്മദ് റാഫി, ഷഹിൻ ലാൽ.
ജാംഷഡ്പുർ: അനസ് എടത്തൊടിക.
മുംബൈ: എം.പി. സക്കീർ
പുണെ: ആശിഖ് കുരുണിയൻ
 
Tags:    
News Summary - ISL draft money -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT