അവസാന ട്വൻറി20 ഇന്ന്; തൂത്തുവാരാൻ ഇന്ത്യ

ചെന്നൈ: അനായാസ ജയവുമായി ആദ്യ രണ്ടു കളികളും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് വിൻഡീസിനെതിരായ ട്വൻറി20 പരമ്പരയിൽ അവസാന അങ്കം.
പകരക്കാർക്ക് അവസരം നൽകി കരുത്തുറപ്പിക്കാൻ ഇന്ത്യ ഇറങ്ങുേമ്പാൾ സന്ദർശകരായ വെസ്റ്റ് ഇൻഡീസിന് മാനംകാക്കാൻ ഇന്ന് ജയിക്കണം.

ആസ്ട്രേലിയൻ പര്യടനം മുന്നിൽനിൽക്കെ റിസർവ് താരങ്ങൾക്ക് പരിചയമെന്ന നിലക്ക് ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് നദീം തുടങ്ങിയവർ ഇന്ന് ഇറങ്ങിയേക്കും. ഇന്ത്യൻ ബൗളിങ്ങിെൻറ കുന്തമുനകളായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമമനുവദിക്കും.

ടീം ഇന്ത്യ: രോഹിത് ശർമ (നായകൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, ഷഹ്ബാസ് നദീം, സിദ്ധാർഥ് കൗൾ.

Tags:    
News Summary - Last twenty twenty match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.