??????????????????????? ????? ????????????? ??????????????? ???????? ???????????? ??????

വിമാനത്താവളത്തിൽ സ്വർണം പിടികൂടി

ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച അരകിലോ തൂക്കം വരുന്ന സ്വർണം വിമാനത്ത ാവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കോന്നി സ്വദേശി ജോസഫ് ജോൺ, തിരുനെൽവേലി സ്വദേശി മുഹമ്മദ് അസറുദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്ന ഇവർ 350, 240 വീതം ഗ്രാം തൂക്കം വരുന്ന സ്വർണം കട്ടിങ് ചെയിനുകളാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് 24 ലക്ഷത്തോളം രൂപ വില വരും. എയർ കസ്റ്റസ് അസി. കമീഷണർ ജെ. ദാസ്, സൂപ്രണ്ടുമാരായ ബൈജു, പുഷ്പ, പുഷ്പാ പിള്ള, ഇൻസ്പെക്ടർമാരായ ഷിബു, രാംകുമാർ എന്നവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.