തിരുവനന്തപുരം: പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 2017-18 സാമ്പത്തിക വർഷ പദ്ധതിയിൽ വകയിരുത്തിയിരുന്ന തുകയിൽനിന്ന് 683 കോടി രൂപ ചെലവഴിക്കാതെ പാഴാക്കിയെന്ന് വിവരാവകാശ മറുപടി. ഗോത്രവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് വകയിരുത്തിയിരുന്ന 65.65 കോടി രൂപയും പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി വകയിരുത്തിയിരുന്ന 619 കോടി രൂപയുമാണ് 2017-18 സാമ്പത്തിക വർഷത്തിൽ നഷ്ടപ്പെടുത്തിയത്. ആദിവാസി മഹാസഭ പ്രസിഡൻറ് മോഹനൻ ത്രിവേണിയാണ് വിവരാവകാശ രേഖ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.