വടശേരിക്കര: കലുങ്കിെൻറ സംരക്ഷണഭിത്തി തകർന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണി പൂർത്തീകരിക്കുന്ന വടശേരിക്കര-ആങ്ങമൂഴി റോഡിലെ കലുങ്കാണ് റോഡ് പണി പാതിവഴി ആയപ്പോ ഴെ തകർന്നത്. വടശേരിക്കര ബഥനി കോൺവെൻറിനു സമീപത്തെ കലുങ്കിെൻറ കെട്ടാണ് കഴിഞ്ഞദിവസത്തെ ചാറ്റൽമഴയിൽ നിലംപതിച്ചത്.
നിർമാണത്തിലെ അപാകതയാണ് രണ്ടുമീറ്റർ നീളവും ഒരടി വീതിയുമുള്ളതാണ് കോൺക്രീറ്റ് ഭിത്തി തകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. ഈ ഭാഗത്ത് ഒരു കിലോമീറ്ററിന് ഒരു കോടിയാണ് വകയിരുത്തിയത്. റോഡ് നിർമാണം ആരംഭിച്ച കാലത്തുതന്നെ വടശേരിക്കര മുതൽ മണിയാർവരെ നിർമാണങ്ങളിൽ അഴിമതി ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.